മുസഫര്‍നഗറില്‍ രണ്ട് വര്‍ഷം മുമ്പത്തെ ഹിന്ദു-മുസ്ലീം വിവാഹത്തിന്റെ പേരില്‍ കൊലപാതകം

2013ല്‍ മുസഫര്‍നഗര്‍ വര്‍ഗീയകലാപം നടന്നപ്പോള്‍ പോലും ശാന്തമായിരുന്ന പ്രദേശമാണിത്.