മണാലിയിലെ മഞ്ഞില്‍ ഈ മലയാളി നടത്തിയ സാഹസിക യാത്ര രക്ഷിച്ചത് 500ലധികം പേരെ!

നാലാം ദിവസം (സെപ്റ്റംബര്‍ 24) ആയപ്പോഴേക്കും ചിലരില്‍ തലവേദനയും ഛര്‍ദിയും കാണപ്പെട്ടു. ലക്ഷണംകണ്ട് അക്യൂട്ട് മൗണ്ടെയ്ന്‍ സിക്‌നസ് (എഎംഎസ് ) പിടിപെട്ടതാണോയെന്ന് സംശയം എല്ലാവരെയും ആശങ്കയായിലാക്കി