ഹരേന്‍ പാണ്ഡ്യക്കും സൊഹ്രാഹുദീന്‍ ഷെയ്ഖിനും ഇടയില്‍ അസം ഖാന്റെ ജീവിതം

ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡിജി വന്‍സാരയാണ് ഹരേന്‍ പാണ്ഡ്യയെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചതെന്നും ഇതിനായി സൊഹ്‌റാബുദീന്‍ ഷെയ്ഖിന് പണം കൊടുത്ത് നിയോഗിക്കുകയായിരുന്നു എന്നുമാണ് അസം ഖാന്‍ പറഞ്ഞത്.